Skip to main content

ശരീര ഭാഗങ്ങൾ എവിടെ നിന്നാണ് ലഭിക്കുന്നത്?

കരൾ,വൃക്ക, കണ്ണ് മുതലായ ശരീര ഭാഗങ്ങൾ മാറ്റിവെക്കാൻ വേണ്ടി എവിടെ നിന്നാണ് ലഭിക്കുന്നത്?.
        മോർച്ചറിയിൽ കിടക്കുന്ന മൃതദേഹങ്ങളിൽ നിന്നോ,അപകടങ്ങളിൽ മരിച്ചവരിൽ നിന്നോ ആണ് മാറ്റി വെക്കാൻ ആവശ്യമായ ശരീര ഭാഗങ്ങൾ ലഭിക്കുന്നത്.ഇതിനെല്ലാം പുറമെ ശരീര ഭാഗങ്ങൾ ലഭ്യമാകുന്ന മറ്റൊരു മേഖല കൂടിയുണ്ട്.ഇടത്തരം കുടുമ്പത്തിലെ പെൺകുട്ടികളിൽ നിന്ന്.ഇവർ സിഗരറ്റ്, മദ്യം, മറ്റ് മയക്കു മരുന്നുകൾ ഒന്നുംതന്നെ ഉപയോഗിക്കുന്നില്ല.അതിനാൽ തന്നെ അവരുടെ എല്ലുകൾ, പല്ലുകൾ, കുടൽ, ത്വക്ക്, കരൾ, വൃക്ക എല്ലാംതന്നെ കരുത്തുറ്റതും,മികവുറ്റതും മാറ്റിവെക്കാൻ അനുയോജ്യമായതുമാണ്.
       ഈ പെൺകുട്ടികളെ പ്രണയത്തിൽ കുടുക്കിയോ,ജോലി വാഗ്ദാനം ചെയ്തോ എവിടേയും കൊണ്ടുപോകാൻ എളുപ്പവുമാണ്.
        ഇവരെ സുന്ദരന്മാരായ സ്മാർട്ട് ഹീറോ ടൈപ്പ് ആൺ കുട്ടികൾ വലവീശി കുടുക്കുന്നു.ഈ ആൺ കുട്ടികൾ പണത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രൊഫഷണൽ കുറ്റവാളികളായിരിക്കും.
             ഇന്ത്യയിൽ എല്ലാ വർഷവും ഇടത്തരം കുടുമ്പങ്ങളിലെ നാലു ലക്ഷത്തോളം പെൺ കുട്ടികളെ കാണാതാവുന്നുണ്ട്.പിന്നെ ഇവരെ കുറിച്ച് ഒരു വിവരവും കിട്ടുന്നില്ല.ഈ പെൺകുട്ടികൾ എവിടെയാണ് ചെന്നെത്തുന്നത്?.ഇവർ സ്നേഹിച്ച് വീട്ടിൽ നിന്നും ഒളിച്ചോടുന്നു.പിടിക്കപ്പെട്ടാൽ പതിനെട്ട് വയസ്സ് പൂർത്തിയായിട്ടുണ്ടെന്കിൽ  കോടതിയിൽ നിന്ന്  കാമുകന്റെ കൂടെ പോകാൻ കോടതി അനുവദിക്കുന്നു.പിടിക്കപ്പെട്ടില്ലെന്കിൽ മതിയായ അന്വേഷണമോ,കേസോ പിന്നീട് നടക്കുന്നില്ല.
    ആദ്യം ഈ പെൺകുട്ടികളെ ശാരീരിക പീഢനത്തിന് വിധേയരാക്കിയതിന് ശേഷം അവരെ കൊന്ന് ശരീര ഭാഗങ്ങൾ വിറ്റ് കോടികൾ സമ്പാദിക്കുന്നു.ഒരു പെൺകുട്ടിയുടെ ശരീരഭാഗത്തിന് കിട്ടുന്ന  ചുരുങ്ങിയ വില അഞ്ചു കോടി രൂപയാണ്.
       ഈ സംഭവങ്ങൾ കൂടുതലും ഉണ്ടാകുന്നത് ദുർബലമായ കുടുമ്പത്തിൽ നിന്നോ, അല്ലെങ്കിൽ രാഷ്ട്രീയമോ നിയമപരമോ ആയ യാതൊരു സ്വാധീനവുമില്ലാത്ത കുടുമ്പങ്ങളിലെ പെൺകുട്ടികൾക്കാണ്.
     2015ൽ ഉത്തർ പ്രദേശിൽ നിന്ന് കാണാതായത് 4000പെൺകുട്ടികളെയാണ്.ലഖ്നൗ
 ഡൽഹി,മുമ്പൈ മുതലായ വലിയനഗരങ്ങളിലാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.ആയതിനാൽ എല്ലാ രക്ഷിതാക്കളും നിങ്ങളുടെ പെൺമക്കളേയും സഹോദരിമാരേയും കാര്യമായി ശ്രദ്ധക്കുക.പുറത്ത് നടക്കുന്നത് നമ്മുടെ വീട്ടിൽ എപ്പോഴും സംഭവിക്കാം.

Comments

Popular posts from this blog

വെള്യാട്ടൂരെ മൊയ്തി (കഥ)

വെള്യാട്ടൂരെ മൊയ്തിയുടെ  മരണ വാർത്ത ഗൾഫ് ഡയ്ലി ന്യൂസ് എന്ന ഇംഗ്ലീഷ് പത്രത്തിൽ. -------------------------------------------------------------------  വെള്യാട്ടൂരെ മൂത്തുമ്മാന്റെ നാല് മക്കളിൽ നാലാമനായിരുന്നു മൊയ്തി. ഏറ്റവും മൂത്തവൻ അമ്മത്ക്കാക്ക.രണ്ടാമൻ അന്തുറുക്കാക്ക.മൂന്നാമത്തവൾ പാത്തുമ്മ.നാലാമൻ മൊയ്തി.         എന്റുമ്മ എന്തെങ്കിലും കുടുംബ കഥ പറയുമ്പോൾ പറയുമായിരുന്നു. "വെള്യാട്ടൂരെ മൊയ്തി, എന്റെ മൊയ്തീന്റെളേതാ". അങ്ങിനെയാണെനിക്ക് വെള്യാട്ടൂരെ മൊയ്തിയുടെ മൂത്തവനാണ് ഞാനെന്ന അപബോധമുണ്ടായത്. അവനെല്ലാം കൊണ്ടും എന്നേക്കാൾ കേമനായിരുന്നു.ധീരതയിലും സൽസ്വഭാവത്തിലും ആരോഗ്യത്തിലും കേമൻ.വിരിഞ്ഞമാറിടം,കുറിയവനാണെങ്കിലും നിവർന്ന ശരീരം, തലയുയർത്തിയുള്ള നിൽപ്പും നടപ്പും, എപ്പോഴും ചിരിച്ചു കൊണ്ടേ മുഖത്തു നോക്കി സംസാരിക്കാറുള്ളൂ. സദാസമയവും സ്നേഹഭാവം. അവന്റെ വീടിന്റെ മുന്നിലുള്ള  പാറക്കെട്ടുകൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ പകൽ വെളിച്ചത്തിലെന്നപോലെ രാത്രി സമയങ്ങളിലും കൂരാക്കൂരിരുട്ടിൽ ചൂട്ടയോ ഞെക്കിവിളക്കോ ഉപയോഗിക്കാതെ അനായാസേന മൊയ്തി നടക്കുമായിരുന്നു!. അത്കൊണ്ടെല്...

കടപുഴകാത്ത തണൽ മരം!

ബുദ്ധി വൈഭവം കൊണ്ടും, സാമ്പത്തിക വൈഭവം കൊണ്ടും അതി സമ്പന്നൻ, വാക്ക് സാമർത്ഥ്യത്തിൽ അതിനിപുണൻ.  രാഷ്ട്രീയ നേതാവ്, മര വ്യാപാരി മുതലായ വിശേഷണങ്ങളിലൊതുങ്ങി സുഖലോലുപതയുടെ മേച്ചിൽപുറങ്ങൾ തേടി, ഭൂമിയിലെ ഇരുളടഞ്ഞ മേഖലകളിൽ വിഹരികേണ്ടിയിരുന്ന ഒരാൾ, തന്റെ ധനവും, തന്റെ ബിസിനസും, തന്റെ രാഷ്ട്രീയ ജീവിതവും ത്യജിച്ച് അനാഥകളുടെ ഭാവിയെ പറ്റി മാത്രം ചിന്തിക്കുകയും,അനാഥകൾക്കു വേണ്ടി മാത്രം വാചാലനാവുകയും ചെയ്ത ഒരു വ്യക്തിത്വമായിരുന്നു വി.മൊയ്തീൻ കോയ ഹാജിയുടേത്. 1951-ൽ മുസ്ലിം സ്റ്റുഡന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ സെക്രട്ടരിയായിരുന്ന അദ്ദേഹം. 1956-57 വർഷത്തിൽ കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടരിയായി സ്ഥാനം വഹിച്ചു.      കേരള രാഷ്ട്രീയത്തിൽ കോഴിക്കോട് ജില്ലാ (DCC) പ്രസിഡന്റ് പദവിയിലെത്തിയത് ഹാജിയുടെ ഇരുപത്തി രണ്ടാം വയസ്സിലായിരുന്നു. ഇന്നത്തെ വയനാട് ജില്ലയും,മലപ്പുറം ജില്ലയും കൂടിയ അതിവിശാലമായ ജില്ലയായിരുന്നു അന്നത്തെ കോഴിക്കോട് ജില്ല.ഈ ഇളം പ്രായത്തിൽ   കോഴിക്കോട് ജില്ലയുടെ DCCപ്രസിഡന്റായത് ഇന്ത്യയിൽ തന്നെ അപൂർവ്വ സംഭവമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതം തുടർന്നു പോയിരുന്ന...

പകൽക്കിനാവ് പൂവണിഞ്ഞപ്പോൾ(കഥ)

അഫ്രീദ് അഹമ്മദ് ആ ചെമ്മൺ പാതയിലൂടെ അലക്ഷ്യമായി മുന്നോട്ട്     നടന്നു. അതിനിടയിൽ നിരത്തിന്റെ   വലതു ഭാഗത്ത് പച്ചപുതച്ച വിശാലമായ കുന്നിൻ താഴ്‌വര അവൻ കണ്ടു. പറഞ്ഞുകേൾക്കാറുള്ള ചെമ്പൻ കുന്ന് താഴ്‌വരയാണിതെന്ന് അവന്ന് മനസ്സിലായി.അവൻ ആ താഴ്വരയിലേക്ക് പ്രവേശിച്ചു.തണൽവിരിച്ച് തലയുയർത്തി  നിൽക്കുന്ന മാമരങ്ങൾ.തഴ്വരയെ പച്ചപുതപ്പിച്ച പുൽമേടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഒറ്റയടിപ്പാതയിലൂടെ അവൻ  നടത്തം തുടർന്നു.കൊമ്പുകളിൽ തൂങ്ങി കാറ്റിലാടുന്ന മൂത്തുപഴുത്ത് പാകമായ കശുമാങ്ങ കണ്ടപ്പോൾ, അവൻ കശുമാവിൻ ചുവട്ടിൽ ചെന്നു. ഏതാനും കശുമാങ്ങ പറിച്ചു തിന്നു  കൊണ്ടവൻ നടത്തം തുടർന്നു.ഏറെ ദൂരം നടന്നപ്പോൾ അകലെയൊരു താറിട്ട നിരത്തിലൂടെ വാഹനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പായുന്നതവന്റെ ശ്രദ്ധയിൽ പെട്ടു.താൻ ഒറ്റപ്പെട്ട താഴ്‌വരയിൽ നിന്ന് ആൾവാസമുള്ള കവലയിലെത്താറായെന്ന് അവനു മനസ്സിലായി.വല്ലാതെ വിശക്കുന്നു. തിന്നാനെന്തെങ്കിലും കിട്ടിയെങ്കിൽ  എന്നവനാഗ്രഹിച്ചു.. അവൻ നടന്നുനടന്നു  താറിട്ട  റോഡിലെത്തി.റോഡിൽ കയറി എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവൻ വലതു വശത്തേക്കു തിരിഞ്ഞു നടന്ന...